Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സ്വകാര്യത മൗലികാവകാശം: സുപ്രീംകോടതി

by Punnyabhumi Desk
Aug 25, 2017, 02:07 pm IST
in മറ്റുവാര്‍ത്തകള്‍

supremeന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. വ്യക്തിയുടെ സ്വകാര്യത ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് ഒന്‍പതംഗ സുപ്രീംകോടതി ബെഞ്ച് വിധിച്ചു. സ്വകാര്യതയെ ഹനിക്കുന്ന നിയമനിര്‍മാണം ഇനി അനുവദിക്കില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.

സ്വകാര്യത എന്നതു ഭരണഘടനാനുസൃതമല്ലെന്ന എം.പി. ശര്‍മ, ഖരക് സിംഗ് കേസുകളിലെ മുന്‍വിധികള്‍ മറികടന്നാണു സുപ്രീംകോടതി വിധി പറഞ്ഞത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണു സ്വകാര്യത. ഇത് ജീവിക്കാനുള്ള അവകാശവുമായും വ്യക്തി സ്വാതന്ത്ര്യവുമായും നൈസര്‍ഗികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണു സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍, സ്വകാര്യത എന്നത് ഒരു സന്പൂര്‍ണ അവകാശമല്ലെന്നും വിധിയില്‍ നിരീക്ഷിക്കുന്നുണ്ട്. കാര്യകാരണ സഹിതം നിയമപരമായ ഇടപെടല്‍ സ്വകാര്യതയിലും ന്യായീകരിക്കപ്പെടുമെന്നും വിധിയില്‍ സൂചിപ്പിക്കുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം മറ്റു മൗലികാവകാശങ്ങള്‍ പോലെ തന്നെ പരമമല്ലെന്നും ഭരണകൂടത്തിന്റെ നീതിപൂര്‍വകവും നിയമവിധേയവുമായ നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്നും ആറു വ്യത്യസ്ത വിധി പ്രസ്താവങ്ങളിലായി ഒന്പതംഗ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. പ്രധാന വിഷയങ്ങളില്‍ ഒരുമിച്ചു നിന്ന ഒന്പതംഗ ബെഞ്ചിലെ ജഡ്ജിമാര്‍ നിയന്ത്രണവും പരിമിതിയുമടക്കമുള്ള വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചു.

ചീഫ് ജസ്റ്റീസ് ജെ.എസ് . ഖെഹാര്‍, ജസ്റ്റീസുമാരായ ആര്‍.കെ. അഗര്‍വാള്‍, ഡി.വൈ. ചന്ദ്രചൂഡ്, അബ്ദുല്‍ നസീര്‍ എന്നീ നാലു പേര്‍ക്കുമായി ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഒരു വിധിപ്രസ്താവനയും അതിനോട് അനുബന്ധമെന്ന നിലയില്‍ സ്വന്തം അഭിപ്രായങ്ങള്‍ ചേര്‍ത്ത് ജസ്റ്റീസുമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോഡെ, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രേ, എസ്.കെ. കൗള്‍ എന്നിവര്‍ അഞ്ചു വ്യത്യസ്ത വിധി പ്രസ്താവനകളുമാണു പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ അവസാന വിധിന്യായം കൂടിയാണ് ഇന്നലെ പുറപ്പെടുവിച്ചത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies