Tuesday, March 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഷീല വധക്കേസ്: കനകരാജിന് വധശിക്ഷ

by Punnyabhumi Desk
May 21, 2011, 02:21 pm IST
in മറ്റുവാര്‍ത്തകള്‍

പാലക്കാട്: പുത്തൂര്‍ ഷീലവധക്കേസില്‍ രണ്ടാംപ്രതി കനകരാജിന് (36)വധശിക്ഷ. പാലക്കാട് അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് ഡിസ്ട്രിക്ട് കോടതി ജഡ്ജി പി.കെ.ഹനീഫയാണ് ശിക്ഷ വധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി വിലയിരുത്തി. 30 ദിവസത്തിനുള്ളില്‍ കനകരാജിന് വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ ആര്‍.എസ്.പുരം നമ്പര്‍ 22 കൃഷ്ണസ്വാമി മുതലിയാര്‍റോഡ് സ്വദേശിയാണ് കനകരാജ്. കൊലപാതകം, ഭവനഭേദനം, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് കനകരാജ്‌ചെയ്തതായി തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍, താന്‍ കുറ്റംചെയ്തിട്ടില്ലെന്നും ഭാര്യയും ഒരുകുട്ടിയും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ചുമടെടുത്താണ് ജീവിക്കുന്നതെന്നും കനകരാജ് കോടതിയെ ബോധിപ്പിച്ചു. പ്രതിക്ക് നന്നാവാനുള്ള അവസരം നല്‍കണമെന്നും അഭിഭാഷന്‍ കോടതിയോട് പറഞ്ഞു.

മൂന്നാംപ്രതിയായ കോയമ്പത്തൂര്‍ കൗണ്ടംപാളയം നമ്പര്‍ 125 അണ്ണാനഗറില്‍ മണികണ്ഠനെ (42) കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടിരുന്നു. മണികണ്ഠനെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാലാണ് കോടതി വെറുതെവിട്ടത്.

2010 മാര്‍ച്ച് 23ന് പാലക്കാട് പുത്തൂര്‍ ഗംഗോത്രിനഗറിലെ വീട്ടിനുള്ളില്‍ ഷീല കൊല്ലപ്പെടുമ്പോള്‍ മണികണ്ഠന്‍ ‘വീടിനുമുന്‍വശത്ത് മറ്റാളുകള്‍ വരുന്നുണ്ടോ എന്ന് നോക്കാന്‍ കാവല്‍നിന്നു’ എന്നാണ് പോലീസ്‌സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഷീലയെ കൊലപ്പെടുത്തുമ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ ധരിച്ചിരുന്ന രക്തക്കറപറ്റിയ വസ്ത്രങ്ങളും മൊബൈല്‍ഫോണും വാളയാര്‍കാട്ടില്‍ മദ്യമൊഴിച്ചുകത്തിച്ചെന്നും മണികണ്ഠനെതിരെ ആരോപണമുണ്ടായിരുന്നു. ഷീലയുടെ വീട്ടില്‍നിന്ന് കവര്‍ച്ചചെയ്ത മുതലുകളില്‍നിന്ന് രണ്ടുവളയും ഒരുജോഡി കമ്മലും കോയമ്പത്തൂരിലെ ഒരുകടയില്‍ ഇയാള്‍ പണയംവെച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ മൂന്നുകുറ്റങ്ങളും തെളിയിക്കാന്‍ അവര്‍ക്കായില്ല.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി വിലയിരുത്തി. 30 ദിവസത്തിനുള്ളില്‍ കനകരാജിന് വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies