Friday, November 28, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

‘മുടിയനായ പുത്രന്‍’ വീണ്ടും അരങ്ങിലെത്തി

by Punnyabhumi Desk
Jul 8, 2019, 05:28 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിറസദസ്സിനുമുന്നില്‍ കെ.പി.എ.സിയുടെ നിത്യഹരിത നാടകം ‘മുടിയനായ പുത്രന്‍’ വീണ്ടും തലസ്ഥാനനഗരിയില്‍ അരങ്ങേറി. സി. കേശവന്റെ അമ്പതാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ചാണ് നാടകം അവതരിപ്പിച്ചത്.

1957ലാണ് തോപ്പില്‍ ഭാസി രചനയും സംവിധാനവും നിര്‍വഹിച്ച മുടിയനായ പുത്രന്‍ ആദ്യം വേദിയിലെത്തുന്നത്. ഭൂവുടമയില്‍ അധിഷ്ഠിതമായ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയില്‍ തെമ്മാടിയാകേണ്ടി വന്നയാള്‍ക്ക് സ്‌നേഹത്തിലൂടെ മാനസാന്തരം സംഭവിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. രാജ്കുമാര്‍ എന്ന നടനാണ് ഇപ്പോള്‍ പ്രധാന കഥാപാത്രമായ കളീക്കല്‍ രാജന്റെ വേഷമിടുന്നത്. 20 വര്‍ഷം മുമ്പ് ഇരുപത്തിരണ്ടാമത്തെ വയസില്‍ കളീക്കല്‍ രാജന്റെ വേഷമിട്ടു തുടങ്ങിയതാണ് രാജ്കുമാര്‍.

മെഹമൂദ് കുറുവ, കലേഷ്, നകുലന്‍, കനിതര്‍യാദവ്, ശെല്‍വി, കെ. കെ. വിനോദ്, അനിത ശെല്‍വി, താമരക്കുളം മണി, സീതമ്മ വിജയന്‍, സ്‌നേഹ എന്നിവരാണ് അരങ്ങിലെത്തിയ മറ്റു താരങ്ങള്‍. ആര്‍ട്ടിസ്റ്റ് സുജാതനാണ് രംഗശില്‍പം നിര്‍വഹിച്ചിരിക്കുന്നത്. ആലപ്പി വിവേകാനന്ദനാണ് പശ്ചാത്തല സംഗീതം.

1957ലെ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതി വ്യക്തമാക്കിയ നാടകത്തിന്റെ പുതിയ പതിപ്പ് പഴയതലമുറയിലുള്ളവരെയും പുതിയ തലമുറയിലുള്ളവരെയും ഒരുപോലെ ആകര്‍ഷിച്ചു.
ചെപ്പുകിലുക്കണ ചങ്ങാതി…., അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്…., ഇല്ലിമുളംകാടുകളില്‍…. തുടങ്ങിയ ഗാനങ്ങള്‍ പുതിയ പതിപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies