Thursday, May 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്‌പോര്‍ട്‌സ്-യുവജനക്ഷേമ വകുപ്പ്‌

by Punnyabhumi Desk
Jul 31, 2010, 04:59 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിന്റെ നിയുക്തമന്ത്രി സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്‌പോര്‍ട്‌സ്-യുവജനക്ഷേമ വകുപ്പ് നല്‍കും. ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാറിന് പൊതുമരാമത്ത് വകുപ്പ് നല്‍കാനും ധാരണയായിട്ടുണ്ട്. പാര്‍ലമെന്ററി, തുറമുഖകാര്യം, നിയമം എന്നീ മൂന്ന് വകുപ്പുകള്‍ നേരത്തെത്തന്നെ വിജയകുമാറിനുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് വകുപ്പ് ലഭിച്ചതില്‍ സംതൃപ്തനാണെന്ന് സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ്സി (ജെ)ലെ പി.ജെ.ജോസഫ് വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഇപ്പോള്‍ വഹിക്കുന്നത് ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സുരേന്ദ്രന്‍ പിള്ളയുടെ വകുപ്പ് ഏതെന്ന് തീരുമാനമായിരുന്നില്ല. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ സെക്രട്ടേറിയറ്റില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. മുമ്പ് കേരള കോണ്‍ഗ്രസ് (ജെ) വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെ പി.സി.തോമസ് വിഭാഗത്തിന് നല്‍കണമെന്ന ആലോചന ഉണ്ടായി. എന്നാല്‍, അതിനോട് സെക്രട്ടേറിയറ്റില്‍ എതിര്‍പ്പുയര്‍ന്നു. ഇതോടെ ഈ നിര്‍ദേശം ഉപേക്ഷിക്കുകയായിരുന്നു. മന്ത്രി തോമസ് ഐസക് പൊതുമരാമത്ത് വകുപ്പ് ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് നിര്‍ദേശത്തെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ്സി(ജെ)ല്‍ നാല് എം.എല്‍.എമാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് പി.സി.തോമസ് വിഭാഗത്തില്‍ ഒരു എം.എല്‍.എ. മാത്രമേ ഉള്ളൂവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് സാമൂഹികക്ഷേമവകുപ്പ് മാത്രം നല്‍കാന്‍ നിര്‍ദേശമുണ്ടായി. ഇതിനോടും വിയോജിപ്പുകള്‍ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് സാമൂഹികക്ഷേമത്തിന് പുറമേ യുവജനക്ഷേമം, ഗ്രാമവികസനം എന്നിവയിലേക്ക് ചര്‍ച്ച ഒതുങ്ങിയത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies