Saturday, May 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സമയമെടുത്തേക്കുമെന്ന് സൂചന

by Punnyabhumi Desk
Sep 2, 2010, 03:34 pm IST
in രാഷ്ട്രാന്തരീയം, മറ്റുവാര്‍ത്തകള്‍

സാന്റിയാഗോ: ചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് സൂചന. രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഉപകരണത്തിന്റെ ഷാഫ്റ്റ് തകരാറിലാകുന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകിക്കുന്നത്.

തിങ്കളാഴ്ച രാത്രിയില്‍ ഇവരെ രക്ഷിക്കാനായി രണ്ടടി വ്യാസമുള്ള തുരങ്കത്തിന്റെ പണി തുടങ്ങിയെങ്കിലും നിരവധി തവണ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു.

മൂന്നാഴ്ചമുമ്പാണ് സാന്‍ ജോസ് ഖനിയില്‍ 700 മീറ്റര്‍ താഴ്ചയിലായി 33 പേര്‍ കുടുങ്ങിയത്. ഇവര്‍ നില്‍ക്കുന്ന മുറിയിലേക്ക് തുരങ്കം നിര്‍മ്മിക്കാന്‍ നാലുമാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടടി വ്യാസമുള്ള തുരങ്കത്തിലൂടെ പേടകമിറക്കി ഒരോരുത്തരെയായി പുറത്തുകൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഇത്തരം തുരങ്കനിര്‍മ്മാണത്തിനിടെ ഷാഫറ്റ് കേടാവുന്നത് സാധാരണമാണെന്നും രക്ഷാപ്രവര്‍ത്തനം താമസിക്കില്ലെന്നുമാണ് ഖനിയുടെ സുരക്ഷാ ഓഫീസറായ ആന്‍ഡ്രേ സൗഗ്രത്ത് പറയുന്നത്.

ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അവശ്യവസ്തുക്കളും ഭക്ഷണവും എത്തിച്ചുകൊടുക്കുന്നുണ്ട്. ഖനിക്ക് സമീപത്തായി കുഴിച്ച ചെറുതുരങ്കത്തിലൂടെ ഇറക്കിക്കൊടുത്ത വീഡിയോ ക്യാമറ ഉപയോഗിച്ച് തൊഴിലാളികള്‍ തങ്ങളുടെ ദൃശ്യം പകര്‍ത്തി അയച്ചിരുന്നു. ക്ഷീണിതരെങ്കിലും അവര്‍ സന്തുഷ്ടരാണെന്നാണ് ചിലിയിലെ അധികൃതര്‍പറയുന്നത്.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies