Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ക്ഷേത്രവിശേഷങ്ങള്‍

പതിനയ്യായിരം പറകളുമായി പറപ്പൂക്കാവ് പുറപ്പാട് ദേശങ്ങളിലേക്ക്

by Punnyabhumi Desk
Feb 16, 2012, 09:25 pm IST
in ക്ഷേത്രവിശേഷങ്ങള്‍

കേച്ചേരി: ചരിത്ര പ്രസിദ്ധമായ കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുറപ്പാടിന് പതിനയ്യായിരം പറകള്‍. തട്ടകത്തെ പതിനെട്ട് ദേശങ്ങളില്‍ നിന്നും കേച്ചേരിപ്പുഴയോരത്ത് പറപുറപ്പാടുകള്‍ എത്തിച്ചേരും. പതിനയ്യായിരം പറയെടുക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. പറപ്പൂക്കാവ് പൂരമഹോത്സവത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് കാല്‍നാട്ടുകര്‍മം നടന്നത് മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ്. രണ്ടാമത്തെ ചൊവ്വാഴ്ച പറപുറപ്പാടിനും തുടക്കമായി. തൃശൂര്‍, തലപ്പിള്ളി, ചാവക്കാട് താലൂക്കുകളിലെ 64 ദേശങ്ങളിലായി പരന്നു കിടക്കുന്ന പതിനയ്യായിരത്തില്‍പ്പരം വീടുകളില്‍ പറയെടുക്കും.പറയെത്തുന്ന വീട് ഭക്തിയുടെയും വിശ്വാസത്തിന്റെയും സങ്കീര്‍ത്തനങ്ങളില്‍ ദേവീ സാന്നിധ്യത്തെയും ഐശ്വര്യത്തെയും സ്വീകരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതുകൊണ്ടുതന്നെ പറപ്പൂക്കാവ് പറയെടുപ്പിന് വിശേഷകളും ഏറെയാണ്.

പറയെത്തുന്നതിന് മുമ്പേ ഗൃഹനാഥന്‍ പറക്ഷണിക്കല്‍ നടത്തും. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പറയെടുപ്പിന് സാക്ഷികളാവാന്‍ എത്തിച്ചേരും. തുടര്‍ന്നാണ് കോമരവും വാദ്യക്കാരുമെത്തിച്ചേരുക. ദേവീ സഹായത്തിനായി അണിയിച്ചൊരുക്കിയ മുറ്റത്ത് പള്ളിവാളും കാല്‍ച്ചിലമ്പും തിരുവസ്ത്രങ്ങളുമണിഞ്ഞ കോമരം ഉറഞ്ഞുതുള്ളി കല്പന പുറപ്പെടുവിക്കും. ഭക്തര്‍ക്ക് ആശ്വാസം പകര്‍ന്നു നല്കിയാണ് കോമരത്തിന്റെ അടുത്ത വീട്ടിലേക്കുള്ള യാത്ര. കോമരത്തോടും സംഘത്തോടുമൊപ്പം ഭക്തജനങ്ങളും അണിച്ചേരും. ഉത്സവദിനമായ മാര്‍ച്ച് 30ന് നടയ്ക്കല്‍ പറയോടെയാണ് സമാപനം.

ShareTweetSend

Related News

ക്ഷേത്രവിശേഷങ്ങള്‍

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

ക്ഷേത്രവിശേഷങ്ങള്‍

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

ക്ഷേത്രവിശേഷങ്ങള്‍

മുല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ലക്ഷദീപ സമര്‍പ്പണം 26ന്

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies