Thursday, September 3, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ക്ഷേത്രവിശേഷങ്ങള്‍

പതിനയ്യായിരം പറകളുമായി പറപ്പൂക്കാവ് പുറപ്പാട് ദേശങ്ങളിലേക്ക്

by Punnyabhumi Desk
Feb 16, 2012, 09:25 pm IST
in ക്ഷേത്രവിശേഷങ്ങള്‍

കേച്ചേരി: ചരിത്ര പ്രസിദ്ധമായ കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുറപ്പാടിന് പതിനയ്യായിരം പറകള്‍. തട്ടകത്തെ പതിനെട്ട് ദേശങ്ങളില്‍ നിന്നും കേച്ചേരിപ്പുഴയോരത്ത് പറപുറപ്പാടുകള്‍ എത്തിച്ചേരും. പതിനയ്യായിരം പറയെടുക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. പറപ്പൂക്കാവ് പൂരമഹോത്സവത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് കാല്‍നാട്ടുകര്‍മം നടന്നത് മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ്. രണ്ടാമത്തെ ചൊവ്വാഴ്ച പറപുറപ്പാടിനും തുടക്കമായി. തൃശൂര്‍, തലപ്പിള്ളി, ചാവക്കാട് താലൂക്കുകളിലെ 64 ദേശങ്ങളിലായി പരന്നു കിടക്കുന്ന പതിനയ്യായിരത്തില്‍പ്പരം വീടുകളില്‍ പറയെടുക്കും.പറയെത്തുന്ന വീട് ഭക്തിയുടെയും വിശ്വാസത്തിന്റെയും സങ്കീര്‍ത്തനങ്ങളില്‍ ദേവീ സാന്നിധ്യത്തെയും ഐശ്വര്യത്തെയും സ്വീകരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതുകൊണ്ടുതന്നെ പറപ്പൂക്കാവ് പറയെടുപ്പിന് വിശേഷകളും ഏറെയാണ്.

പറയെത്തുന്നതിന് മുമ്പേ ഗൃഹനാഥന്‍ പറക്ഷണിക്കല്‍ നടത്തും. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പറയെടുപ്പിന് സാക്ഷികളാവാന്‍ എത്തിച്ചേരും. തുടര്‍ന്നാണ് കോമരവും വാദ്യക്കാരുമെത്തിച്ചേരുക. ദേവീ സഹായത്തിനായി അണിയിച്ചൊരുക്കിയ മുറ്റത്ത് പള്ളിവാളും കാല്‍ച്ചിലമ്പും തിരുവസ്ത്രങ്ങളുമണിഞ്ഞ കോമരം ഉറഞ്ഞുതുള്ളി കല്പന പുറപ്പെടുവിക്കും. ഭക്തര്‍ക്ക് ആശ്വാസം പകര്‍ന്നു നല്കിയാണ് കോമരത്തിന്റെ അടുത്ത വീട്ടിലേക്കുള്ള യാത്ര. കോമരത്തോടും സംഘത്തോടുമൊപ്പം ഭക്തജനങ്ങളും അണിച്ചേരും. ഉത്സവദിനമായ മാര്‍ച്ച് 30ന് നടയ്ക്കല്‍ പറയോടെയാണ് സമാപനം.

Share
Tweet
Send

Related News

ക്ഷേത്രവിശേഷങ്ങള്‍

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ക്ഷേത്രവിശേഷങ്ങള്‍

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

ക്ഷേത്രവിശേഷങ്ങള്‍

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies