Friday, September 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ദണ്ഡനും ശിക്ഷയും

by Punnyabhumi Desk
Nov 24, 2012, 01:00 am IST
in സനാതനം

പഴയന്നൂര്‍ മഹാദേവന്‍

ഭൂമിയില്‍ മനുവിന്റെ ഭരണം നടക്കുന്ന കാലം. ഒരു ദിവസം മകനായ ഇക്ഷ്വാകുവിനെ വിളിച്ചുപറഞ്ഞു. ‘ മകനെ ഞാന്‍ തപസ്സിനുപോകുന്നു നീ നീതിപൂര്‍വ്വം ഭരിക്കുക’. അങ്ങനെ ഇക്ഷ്വാകു ഭരണം തുടങ്ങി.

അദ്ദേഹത്തിന്റെ ഇളയമകനായ ദണ്ഡന് എഴുത്തും വായനയും അറിയുകയില്ല. ഇക്ഷ്വാകുവിന് അവനെപ്പറ്റിയായിരുന്നു ദുഃഖം. എത്ര ഉപദേശിച്ചിട്ടും ഒരു ഫലവും കാണുന്നില്ല. ഒരുദിവസം ദണ്ഡനെ വിളിച്ച് രാജാവ് പറഞ്ഞു.

‘ഞാന്‍ നഗരത്തിനുപുറത്തു കുറച്ചു സ്ഥലംതരാം. അവിടെ കൊട്ടാരം പണിത് രാജ്യഭാരം നടത്തിക്കൊള്ളുക ഇവിടം വിടണം’.  അത്പ്രകാരം ദണ്ഡന്‍ അവിടെ നഗരം പണിതുകഴിഞ്ഞപ്പോള്‍ ഒരു ദിവസം ശുക്രാചാര്യര്‍ അവിടെ എത്തി.

ദണ്ഡന്‍ വിനീതനായി ഇങ്ങനെ പറഞ്ഞു. ‘ എന്നെ ആരും സ്വീകരിക്കുന്നില്ല. താങ്കള്‍ എന്റെ പുരോഹിതനായി ഇരുന്നാലും’ ശുക്രാചാര്യന്‍ സ്വീകരിച്ചു. ഒരിക്കല്‍ നായാട്ടിനുപോയ ദണ്ഡന്‍ ക്ഷീണിതനായി ഒരാശ്രമ കവാടത്തിലെത്തി.

അത് ശുക്രാചാര്യരുടെ ആശ്രമമാണെന്നറിയാതെ ദണ്ഡന്‍ ഒരു ഹീനകൃത്യം ചെയ്തു.

ശുക്രാചാര്യരുടെ സുന്ദരിയായ മകളെകണ്ട് അനുരക്തനായ ദണ്ഡന്‍ അവളോട് വിവാഹാഭ്യര്‍ത്ഥന നല്‍കി. ക്രുധയായ പെണ്‍സിംഹത്തെപ്പോലെ അവള്‍ ദണ്ഡനോട് കയര്‍ത്ത് സംസാരിച്ചു.

അപ്പോള്‍ അവളെ ബന്ധിച്ചുകൊണ്ടുപോകാനായിരുന്നു ദണ്ഡന്റെ ആജ്ഞ. തത്സമയം എത്തിയ ശുക്രാചാര്യന്‍ ശപിച്ചു.

ധിക്കാരിയായ ദണ്ഡന്‍ വെല്ലുവിളിയുമായാണ് പോയത്.

അയാള്‍ രാജ്യത്ത് വിളംബരം ചെയ്തു. ഏഴുദിവസത്തിനകം ആരും തീകത്തിക്കരുത്. എല്ലാസ്ഥലത്തും വെള്ളമൊഴിക്കുക. ഒരുതരിപോലും ഉയരാന്‍പാടില്ല.

ആറുദിവസങ്ങള്‍കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. ഏഴാം ദിവസം ശുക്രാചാര്യരെക്കുറിച്ച് പരിഹാസപൂര്‍വ്വം സംസാരിച്ചുകൊണ്ട് മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഇടിത്തീ വീണു.

എങ്ങും തീ പടര്‍ന്നുപിടിച്ചു. പൊടിപലടങ്ങള്‍ പടര്‍ത്തിക്കൊണ്ട് കൊടുംങ്കാറ്റും അടിച്ചുതുടങ്ങി. എല്ലാം ഭസ്മമായി. പിന്നീട് അവിടെ ഒരു നിബിഡവനമായി. ആ വനം ദണ്ഡകാരുണ്യം എന്നറിയപ്പെട്ടു. സീതാപഹരണം നടന്നത് അവിടെവച്ചാണ്.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies