Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ദണ്ഡനും ശിക്ഷയും

by Punnyabhumi Desk
Nov 24, 2012, 01:00 am IST
in സനാതനം

പഴയന്നൂര്‍ മഹാദേവന്‍

ഭൂമിയില്‍ മനുവിന്റെ ഭരണം നടക്കുന്ന കാലം. ഒരു ദിവസം മകനായ ഇക്ഷ്വാകുവിനെ വിളിച്ചുപറഞ്ഞു. ‘ മകനെ ഞാന്‍ തപസ്സിനുപോകുന്നു നീ നീതിപൂര്‍വ്വം ഭരിക്കുക’. അങ്ങനെ ഇക്ഷ്വാകു ഭരണം തുടങ്ങി.

അദ്ദേഹത്തിന്റെ ഇളയമകനായ ദണ്ഡന് എഴുത്തും വായനയും അറിയുകയില്ല. ഇക്ഷ്വാകുവിന് അവനെപ്പറ്റിയായിരുന്നു ദുഃഖം. എത്ര ഉപദേശിച്ചിട്ടും ഒരു ഫലവും കാണുന്നില്ല. ഒരുദിവസം ദണ്ഡനെ വിളിച്ച് രാജാവ് പറഞ്ഞു.

‘ഞാന്‍ നഗരത്തിനുപുറത്തു കുറച്ചു സ്ഥലംതരാം. അവിടെ കൊട്ടാരം പണിത് രാജ്യഭാരം നടത്തിക്കൊള്ളുക ഇവിടം വിടണം’.  അത്പ്രകാരം ദണ്ഡന്‍ അവിടെ നഗരം പണിതുകഴിഞ്ഞപ്പോള്‍ ഒരു ദിവസം ശുക്രാചാര്യര്‍ അവിടെ എത്തി.

ദണ്ഡന്‍ വിനീതനായി ഇങ്ങനെ പറഞ്ഞു. ‘ എന്നെ ആരും സ്വീകരിക്കുന്നില്ല. താങ്കള്‍ എന്റെ പുരോഹിതനായി ഇരുന്നാലും’ ശുക്രാചാര്യന്‍ സ്വീകരിച്ചു. ഒരിക്കല്‍ നായാട്ടിനുപോയ ദണ്ഡന്‍ ക്ഷീണിതനായി ഒരാശ്രമ കവാടത്തിലെത്തി.

അത് ശുക്രാചാര്യരുടെ ആശ്രമമാണെന്നറിയാതെ ദണ്ഡന്‍ ഒരു ഹീനകൃത്യം ചെയ്തു.

ശുക്രാചാര്യരുടെ സുന്ദരിയായ മകളെകണ്ട് അനുരക്തനായ ദണ്ഡന്‍ അവളോട് വിവാഹാഭ്യര്‍ത്ഥന നല്‍കി. ക്രുധയായ പെണ്‍സിംഹത്തെപ്പോലെ അവള്‍ ദണ്ഡനോട് കയര്‍ത്ത് സംസാരിച്ചു.

അപ്പോള്‍ അവളെ ബന്ധിച്ചുകൊണ്ടുപോകാനായിരുന്നു ദണ്ഡന്റെ ആജ്ഞ. തത്സമയം എത്തിയ ശുക്രാചാര്യന്‍ ശപിച്ചു.

ധിക്കാരിയായ ദണ്ഡന്‍ വെല്ലുവിളിയുമായാണ് പോയത്.

അയാള്‍ രാജ്യത്ത് വിളംബരം ചെയ്തു. ഏഴുദിവസത്തിനകം ആരും തീകത്തിക്കരുത്. എല്ലാസ്ഥലത്തും വെള്ളമൊഴിക്കുക. ഒരുതരിപോലും ഉയരാന്‍പാടില്ല.

ആറുദിവസങ്ങള്‍കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. ഏഴാം ദിവസം ശുക്രാചാര്യരെക്കുറിച്ച് പരിഹാസപൂര്‍വ്വം സംസാരിച്ചുകൊണ്ട് മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഇടിത്തീ വീണു.

എങ്ങും തീ പടര്‍ന്നുപിടിച്ചു. പൊടിപലടങ്ങള്‍ പടര്‍ത്തിക്കൊണ്ട് കൊടുംങ്കാറ്റും അടിച്ചുതുടങ്ങി. എല്ലാം ഭസ്മമായി. പിന്നീട് അവിടെ ഒരു നിബിഡവനമായി. ആ വനം ദണ്ഡകാരുണ്യം എന്നറിയപ്പെട്ടു. സീതാപഹരണം നടന്നത് അവിടെവച്ചാണ്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies