Monday, November 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ഈജിപ്തില്‍ മുഹമ്മദ് മുര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

by Punnyabhumi Desk
Jul 1, 2013, 12:49 pm IST
in രാഷ്ട്രാന്തരീയം

കെയ്റോ: ഈജിപ്തില്‍ മുഹമ്മദ് മുര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തഹ്രീര്‍ ചത്വരത്തിലും സമീപനഗരങ്ങളിലും പ്രക്ഷോഭം നിയന്ത്രണാതീതമാകുന്നതായാണ് റിപ്പോര്‍ട്ട്. തഹ്രീന്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരങ്ങളാണ് ഒത്തുക്കൂടിയത്. കെയ്‌റോയില്‍ മുസ്ലീം ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ ആസ്ഥാനത്തിന് നേരെ കല്ലേറും പെട്രോള്‍ ബോംബേറും ഉണ്ടായി. മുഹമ്മദ് മുര്‍സി രാജി വയ്ക്കുന്നതുവരെ തെരുവുകളില്‍ തുടരാനാണ് പ്രക്ഷോഭകാരികള്‍ക്ക് നേതാക്കള്‍ നല്‍കിയിരിക്കുന്ന ആഹ്വാനം.

അധികാരത്തിലേറി ഒരു വര്‍ഷമായിട്ടും സാമ്പത്തിക സാമൂഹിക സുരക്ഷാ മേഖലകളില്‍ രാജ്യത്തെ സുസ്ഥിരമാക്കുന്നതില്‍ മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് പ്രക്ഷോഭങ്ങള്‍. തെരുവുകളില്‍ പ്രതിഷേധ പരിപാടികളില്‍ കൂടുതല്‍പേര്‍ എത്തുന്നത് പ്രക്ഷോഭം ജനകീയമാവുന്നതിന്റെ സൂചനയായി പ്രതിപക്ഷം വിലയിരുത്തുന്നു. അതേ സമയം,പ്രതിഷേധങ്ങള്‍ക്ക് ഒരു പൊതുനേതൃത്വത്തിന്റെ അഭാവം ന്യൂനതയായി കണക്കാക്കപ്പെടുന്നു.

ഇതേസമയം ജനാധിപത്യ സംവിധാനത്തെ ബഹുമാനിക്കണമെന്ന് പ്രസിഡണ്ടിന്റെ വക്താവ് പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. പ്രക്ഷോഭം വര്‍ധിക്കുകയാണെങ്കില്‍ നേരിടാന്‍ സൈന്യത്തെ ഇറക്കുമെന്ന മുന്നറിയിപ്പും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച്ച രാജ്യത്തെ വിവിധ ഇടങ്ങളിലായി നടന്ന പ്രക്ഷോഭങ്ങളില്‍ 253 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യ അധികൃതര്‍ പറഞ്ഞു. ഇതിനിടെ മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകള്‍ കെയ്‌റോയിലുള്ള നാസര്‍ നഗരത്തില്‍ പ്രകടനം നടത്തി.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

രാഷ്ട്രാന്തരീയം

സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies