ജനീവ: യെമന്‍ തീരത്തിനടുത്ത് കടലില്‍ ബോട്ട് മുങ്ങി 62 പേര്‍ മരിച്ചതായി ഐക്യരാഷ്ട്രസംഘടന അറിയിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ ബോട്ട് ജീവനക്കാരാണ്. എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.എന്‍. അഭയാര്‍ഥി വിഭാഗം വക്താവ് അഡ്രിയാന്‍ എഡ്വേഡ്‌സ് അറിയിച്ചു.













Discussion about this post