Sunday, November 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home എഡിറ്റോറിയല്‍

സാംസ്‌കാരിക നായകന്മാരെ ഓര്‍ത്ത് ലജ്ജിക്കാം

by Punnyabhumi Desk
May 16, 2012, 04:15 pm IST
in എഡിറ്റോറിയല്‍

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ആര്‍.എം.പി നേതാവായ ടിപി ചന്ദ്രശേഖരിന്റെ വധം. ഇത്ര മൃഗീയമായി കേരളത്തില്‍ മറ്റാരെയെങ്കിലും ഇതിനുമുമ്പ് കൊലപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. മുഖത്തും തലയിലുമായി വടിവാളുകൊണ്ട് 52 വെട്ടുകളാണുണ്ടായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. സാക്ഷരകേരളമെന്ന് നാം വീമ്പിളക്കിയതുകൊണ്ട് കാര്യമില്ല. പ്രബുദ്ധതയില്ലാത്ത രാഷ്ട്രീയമാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണം.

രക്തം കൊണ്ട് കണക്കുതീര്‍ക്കുന്ന മലബാറിന്റെ രാഷ്ട്രീയം എന്നേ അവസാനിപ്പിക്കേണ്ടതായിരുന്നു. ഇതിനുമുമ്പ് ഇതുപോലൊരു സംഭവം യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ വധമാണ്. ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടുനില്‍ക്കെയാണ് അദ്ദേഹത്തെ പിഞ്ചുകുട്ടികളുടെ മുമ്പില്‍വച്ച് വകവരുത്തിയത്. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ എന്ന യുവാവിനെ ‘പാര്‍ട്ടി കോടതി’ തീരുമാനപ്രകാരം നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ വയല്‍മധ്യത്തുവച്ച് വധിച്ചത്.

മനുഷ്യജീവന്‍ ഏറ്റവും വിലപ്പെട്ടതാണ്. അത് ഇല്ലാതാക്കാന്‍ മനുഷ്യന് അവകാശമില്ല. ധാര്‍മികമൂല്യങ്ങളിലോ സനാതനസംസ്‌കൃതിയിലോ വിശ്വസമില്ലാത്ത രാഷ്ട്രീയപ്രസ്ഥാനമാണ് പിന്നിലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. ടി.പി.ശേഖരന്‍ നിഷ്ഠൂരമായി വധിക്കപ്പെട്ട സംഭവത്തെ സാംസ്‌കരികനായകരെന്ന് സ്വയം അഭിമാനിക്കുന്ന ഒരാള്‍ പോലും അപലപിക്കാന്‍ തയാറായില്ല എന്നത് ലജ്ജാകരമാണ്. ബുദ്ധിജീവികളും സാംസ്‌കാരിക നായകന്‍മാരും വധിക്കപ്പെടുന്നവരുടെ പാര്‍ട്ടിനോക്കിയാണ് പ്രതികരിക്കുന്നത്. നട്ടെല്ല് നഷ്ടപ്പെടുത്താത്ത കുറച്ചു സ്വതന്ത്ര സാംസ്‌കരിക നായകന്‍മാര്‍ ടി.പി വധത്തെ അതിശക്തമായ ഭാഷയില്‍തന്നെ അപലപിച്ചു എന്നത് മനസാക്ഷി മരിക്കാത്ത കേരളത്തിലെ വലിയൊരു സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്. കശ്മലന്‍മാരെ ന്യായീകരിക്കുന്ന ബുദ്ധിജീവികളെയോര്‍ത്ത് കേരളത്തിന് ലജ്ജിച്ച് തലതാഴ്ത്താം.

ShareTweetSend

Related News

എഡിറ്റോറിയല്‍

ജഗദ്ഗുരുവിന് നവതി പ്രണാമം

എഡിറ്റോറിയല്‍

സമ്മതിദാനാവകാശം ഭാരതത്തിന്റെ പരമവൈഭവം വീണ്ടെടുക്കാന്‍

എഡിറ്റോറിയല്‍

ഗുരുദേവ ചിന്തകള്‍

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies