സനാതനം

ധര്‍മ്മം മനുഷ്യജീവിതാദര്‍ശം (ഭാഗം – 1)

ധര്‍മ്മം ശാശ്വതമാണ്. ഈശ്വരസൃഷ്ടിയില്‍നിന്ന് ധര്‍മ്മത്തെ തുടച്ചുനീക്കുവാന്‍ ഒരു ശക്തിക്കും സാദ്ധ്യമല്ല. എങ്കിലും, ധര്‍മ്മത്തിന് വളര്‍ച്ചയും തളര്‍ച്ചയും മാറി മാറി സംഭവിച്ചുകൊണ്ടിരിക്കും. ധര്‍മ്മച്യുതി സംഭവിക്കുമ്പോള്‍ ജനങ്ങളുടെ പൊതുവായ പ്രവണത...

Read moreDetails

ഫണികനകഫണമണീ ദര്‍ശനം

അനാദ്യനന്തമായി തുടരുന്ന ശിവതാണ്ഡവത്തിന്റെ സര്‍വവ്യാപിയായ കമനീയദൃശ്യമാണ് ഇവിടെ സ്തുതിക്കപ്പെടുന്നത്. അലൗകികമായ അനന്തരൂപങ്ങള്‍ താണ്ഡവം ചെയ്യുന്ന വിരാട്ടില്‍ കാണപ്പെടുന്നു. അത് ആനന്ദത്തിന്റെയും സൗന്ദര്യത്തിന്റെയും ഘനീഭൂത രൂപവുമാണ്.

Read moreDetails

സഹസ്രകിരണന്‍ (ഭാഗം-3)

കൊല്ലൂര്‍ ദേവിക്കെന്നപോലെ ശാസ്താവിനും കുഞ്ഞന്‍ മാല കെട്ടിക്കൊടുക്കാറുണ്ട്. അന്നും അവിടെ പൂമാല കൊടുത്തിട്ടിറങ്ങിയപ്പോള്‍ അതിനു വടക്കുപടിഞ്ഞാറുള്ള കാവില്‍ കാവിവസ്ത്രധാരിയായ ആരോ നില്‍ക്കുന്നു. ആള്‍ വൃദ്ധനെങ്കിലും തേജസ്വിതന്നെ.

Read moreDetails

ശ്രീലളിതാസഹസ്രനാമ സ്‌തോത്രം – കൈത്തിരി (ലഘുവ്യാഖ്യാനം)

ഇളം ചെംനിറത്തോടും കാരുണ്യം ഓളം തുളുമ്പുന്ന കണ്ണുകളോടും കൂടി, കയര്‍ തോട്ടി പൂവമ്പുകള്‍ പൂവില്ല് എന്നിവ ധരിച്ച്, ചുറ്റും അണിമ മുതലായ സിദ്ധിദേതകളുടെ പ്രഭയോടുകൂടിയ ഭവാനീഭഗവതിയെ ഞാന്‍...

Read moreDetails

ഗര്‍ഗ്ഗഭാഗവതസുധ – ശ്രീകൃഷ്ണന്റെ മഥുരാപ്രവേശം

ഭക്തിഭാവനിഷ്യന്ദിയായ ഭാഗവതകഥകളില്‍ അഗ്രിമസ്ഥാനമര്‍ഹിക്കുന്ന കഥകളാണ് ശ്രീകൃഷ്ണന്റെ മഥുരാപ്രവേശത്തിലുണ്ടായവ. അകളങ്കഭക്തിയുടെ ഉത്തമോദാഹരണങ്ങളായ ഈ കഥകള്‍ .

Read moreDetails

വ്യാസന്റെ നീതിപീഠത്തിനുമുന്നില്‍ – ഒരു സേനാനായകന്റെ അവിവേകം

ഒരു ശ്രേഷ്ഠന് മരണത്തെക്കാള്‍ ഭയാനകമാണ് അപമാനം. മരണമോ അപമാനമോ ഏതെങ്കിലുമൊന്ന് സ്വീകരിക്കണമെന്നു വന്നാല്‍ ശ്രേഷ്ഠന്‍ മരണമേ സ്വീകരിക്കൂ.

Read moreDetails

താണ്ഡവദര്‍ശനം

ആ അപ്പീലാണ് സമസ്ത ജീവരാശിയുടെയും നിലനില്പിനാധാരമായ പ്രാണന്‍ കുടികൊളളുന്നത്. പ്രഥമ ശ്രവണത്തില്‍ വിരുദ്ധമെന്നു തോന്നിക്കുന്ന ഈ വാക്യങ്ങള്‍ ശിവതാണ്ഡവത്തിന്റെ മര്‍മ്മം വ്യക്തമാക്കുന്നു.

Read moreDetails

സഹസ്രകിരണന്‍ (ഭാഗം-2)

കൊല്ലൂര്‍മഠം ദേവീക്ഷേത്രത്തിലേക്ക് പൂമാല കെട്ടിക്കൊടുക്കുക കുഞ്ഞന്റെ ജോലിയായിരുന്നു. കോണകമുടുത്ത് നെറ്റി നിറയെ ഭസ്മംപൂശി നടന്നിരുന്ന അവന്‍ മഠത്തിലെ അന്തര്‍ജനങ്ങളുടെ കണ്ണിലുണ്ണിയായി.

Read moreDetails

യോഗാഭ്യാസപാഠങ്ങള്‍ – 26

നാഭിക്കുനേരെ പിന്‍വശത്ത് നട്ടെല്ലിലാണ് മണിപൂരക ചക്രത്തിന്റെ സ്ഥാനം. ശരീര ശാസ്ത്രസിദ്ധാന്ത പ്രകാരമുള്ള സോളാര്‍ പ്ലെക്‌സസ്സുമായി ഇത് ബന്ധപ്പെട്ടുകിടക്കുന്നു. പ്രകാശിതമായതും മഞ്ഞനിറത്തോടു കൂടിയതുമായ പത്ത് ദളങ്ങളാണ് മണിപൂരക ചക്രത്തിനുള്ളത്.

Read moreDetails

ഗാന്ധാരി – ധര്‍മ്മവാദിനിയായ ദുഃഖപുത്രി

തലമുറ തലമുറകളായി നീണ്ടുപോകുന്ന കഥാപ്രപഞ്ചമായ ആ ബൃഹത്ഗ്രന്ഥത്തിന്റെ സാരം വെറും എട്ടക്ഷരങ്ങള്‍കൊണ്ട് ചുരുക്കി ഉദ്‌ഘോഷിക്കുന്ന ഒരു കഥാപാത്രമുണ്ട്. 'യതോധര്‍മ്മസ്തതോജയ' - എവിടെ ധര്‍മ്മമുണ്ടോ അവിടെയാണ് ജയം

Read moreDetails
Page 26 of 70 1 25 26 27 70

പുതിയ വാർത്തകൾ