സനാതനം

സഹസ്രകിരണന്‍ (ഭാഗം-7)

ശിഷ്യന്‍ തന്നെക്കാള്‍ വലുതാകുന്നതില്‍ അഭിമാനിക്കുന്നവരാണ് മഹാഗുരുക്കന്മാര്‍. അതിന്നായി അര്‍ഹരായ ശിഷ്യരെ അവര്‍ ഉചിതഹസ്തങ്ങളില്‍ ഏല്പിക്കുകയും ചെയ്യും.

Read moreDetails

ഉദ്ധവരുടെ രാധാദര്‍ശനം (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

അധ്യാത്മനിഷ്ഠനായ വ്യക്തിക്കേ പരബ്രഹ്മസ്വരൂപനായ എന്നെ അറിയാന്‍ കഴിയൂ. ഞാന്‍ ദൂരെയാണെന്ന ചിന്തയാണ് വിരഹദുഃഖത്തിന് കാരണം. ജ്ഞാന മാര്‍ഗത്തിലൂടെയോ യോഗമാര്‍ഗത്തിലൂടെയോ എന്നെ അറിഞ്ഞ് സ്വസ്ഥരായിരിക്കുക.

Read moreDetails

സമ്പൂര്‍ണ്ണ ദര്‍ശനം

താനും ഈശ്വരനും രണ്ടെന്ന തോന്നലാണ് അജ്ഞാനം. സര്‍വ്വദുഃഖങ്ങള്‍ക്കും ഏകഹേതുവായ അജ്ഞാനത്തെ നിവാരണം ചെയ്യുന്ന സിദ്ധൗഷധമാണ് ഛാന്ദോഗ്യോപനിഷത്തിലെ തത്ത്വമസി. ഗുരുപദേശം ലഭിച്ച ശിഷ്യന്‍ അതിനെ നിരന്തരം മനനം ചെയ്യണം.

Read moreDetails

വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – ശാപദാതാവിന് തിരിച്ചടി

കല്മാഷപാദന്‍ ഇക്ഷ്വാകുവംശത്തിലെ അജയ്യനായ ഒരു രാജാവായിരുന്നു. ഒരിക്കലയാള്‍ മൃഗയാ വിനോദനത്തിനു വേണ്ടി പുറപ്പെട്ടു. വളരെനേരം വേട്ടയിലേര്‍പ്പെട്ട് അദ്ദേഹം അനേകം ക്രൂരമൃഗങ്ങളെ കൊന്നൊടുക്കി.

Read moreDetails

ശ്രീലളിതാംബികയുടെ അവതാരം, സ്ഥൂലരൂപ കേശാദിപാദം

അഷ്ടമീചന്ദ്ര-ബിഭ്രാജദ്-അലികസ്ഥല-ശോഭിതാ മുഖചന്ദ്ര-കലങ്കാഭ-മൃഗനാഭി-വിശേഷകാ അമ്പിളിക്കലപോലെ തിളങ്ങുന്ന (ബിഭ്രാജത്) നെറ്റിത്തടത്താല്‍ (അലികസ്ഥലം) പ്രകാശിക്കുന്നവള്‍ (ശോഭിതാ). അഷ്ടമീചന്ദ്രന്‍ = അഷ്ടമിനാളിലെ അര്‍ധചന്ദ്രന്‍.

Read moreDetails

ശ്രീ ശങ്കരന്‍ ലൗകിക ദൃഷ്ടാന്തങ്ങളിലൂടെ -27

ദേശകൃതവും കാലകൃതവുമായ ഭേദത്തെ വെടിഞ്ഞ് 'ആ ദേവദത്തന്‍ തന്നെയാണ് ഈ ദേവദത്തന്‍' എന്ന് ധരിച്ചതുപോലെ ഉപാധി രൂപങ്ങളായ ഭേദങ്ങളെ വെടിഞ്ഞ് ജീവേശ്വരൈക്യം ധരിച്ചുകൊള്ളണം എന്നാണ് ആചാര്യന്‍ പറയുന്നത്.

Read moreDetails

സഹസ്ര കിരണന്‍ (ഭാഗം-6)

മറ്റുള്ളവരുടെ സുഖദുഃഖങ്ങള്‍ സ്വന്തം സുഖദുഃഖങ്ങള്‍തന്നെ എന്ന നില വരണമെങ്കില്‍ മറ്റുള്ളവരെന്നും താനെന്നും ഉള്ള ഭേദം ഇല്ലാതാകണം. ഇതാണ് ജ്ഞാനത്തിന്റെ പരകോടി. ഇവിടെ പലതില്ല. ആകെക്കൂടി ഒന്നേയുള്ളൂ. ഒന്നു...

Read moreDetails

ഉദ്ധവര്‍ വൃന്ദാവനത്തില്‍ (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

ഭക്തനും ഭഗവാനും ഒന്നാകുന്ന ഒരനവദ്യാനുഭവമാണ് അഹൈതുകീഭക്തി ഉണര്‍ത്തുന്നത്. ഉദ്ധവര്‍ ഭഗവാന്റെ സന്ദേശപത്രികകളുമായാണ് വ്രജത്തിലെത്തിയത്. ഭക്തന്മാരിലേയ്ക്കുള്ള ഭഗവാന്റെ കൃപയാണിത്.

Read moreDetails

തിരുവിഗ്രഹദര്‍ശനം

തിരുമാന്ധാംകുന്ന് ക്ഷേത്രമിരിക്കുന്നത് പേരു സൂചിപ്പിക്കുന്നതുപോലെ അല്പം ഉയര്‍ന്ന പ്രദേശത്താണ്. തെക്കു വശത്തുകൂടിയാണ് ക്ഷേത്രത്തിലെത്തിച്ചേരേണ്ടത്. തെക്കുനിന്ന് വടക്കോട്ട് കയറിച്ചെന്നാല്‍ കിഴക്കോട്ടു ദര്‍ശനമായി വിളങ്ങുന്ന ശ്രീപരമേശ്വരനെ കാണാന്‍ സാധിക്കും.

Read moreDetails

മാതൃസൂക്തം (ഖണ്ഡകാവ്യം)

ദേവീ, മഹേശ്വരി മഹാമഹിതപ്രഹര്‍ഷേ... മേവീടുകെന്നുമതിപാവനമെന്റെ ചിത്തേ... ഈവിശ്വമാകെയവിടുന്നൊളിചിന്നി നില്‍പ്പൂ... രാവില്‍നിലാവുപകരും വിധുവെന്നപോലെ! .ആമുഗ്ധചിന്തകളിലാണ്ടുദിനങ്ങള്‍ നീക്കേ,.. ആമഞ്ജുഭാഷയിലലിഞ്ഞു മനംകുളിര്‍ക്കേ

Read moreDetails
Page 23 of 70 1 22 23 24 70

പുതിയ വാർത്തകൾ